പാനിപ്പത്ത്: ഹരിയാനയില്‍ കൊല്ലപ്പെട്ട ഗായിക ഹര്‍ഷിതയുടെ കൊലപാതക കേസില്‍ പുതിയ വഴിത്തിരുവ്. ഹര്‍ഷിതയെ കൊന്നത് താനാണെന്ന് സഹോദരി ഭര്‍ത്താവ് ദിനേഷ് കുറ്റസമ്മതം നടത്തി. ഈ സാഹചര്യത്തില്‍ വിശദമായി ചോദ്യം ചെയ്യുന്നതിന് ദിനേഷിനെ ഹരിയാന പൊലീസ് നാലു ദിവസത്തെ കസ്റ്റഡിയില്‍ എടുത്തതായി പാനിപ്പത്ത് ഡിവൈ.എസ്.പി ദിനേശ് രാജ് മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ചയാണ് ഇസ്രാനയിലെ സംഗീത പരിപാടി കഴിഞ്ഞ് മടങ്ങവെ ഹര്‍ഷിത അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്. തന്റെ ഭര്‍ത്താവാണ് ഹര്‍ഷിതയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ഹര്‍ഷിതയുടെ സഹോദരി ലത നേരത്തെ പൊലീസില്‍ മൊഴി നല്‍കിയിരുന്നു.
more recommended stories
-
തയ്യല്‍ മെഷീന് വിതരണം ചെയ്തു
ദുബായ് മലബാര്‍ കലാ സാസ്കാരിക വേദി സ്വയം.
-
പഴയ കാല കോണ്‍ഗ്രസ്(ഐ) പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്(എസ്)ല്‍ ചേര്‍ന്നു.
നീലേശ്വരം:നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ പഴയകാല കോണ്‍ഗ്രസ്(ഐ).
-
കേരളത്തില്‍ കൊടുംചൂടിന് ശമനമില്ല,10 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട് ഏപ്രില്‍ ഒന്ന് വരെ
തിരുവനന്തപുരം: കേരളത്തിൽ കൊടുംചൂടിന് കുറവില്ല. മാര്‍ച്ച് 28.
-
കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി
ദില്ലി: മദ്യ നയ കേസില്‍ അറസ്റ്റിലായ.
Leave a Comment