ജക്കാര്‍ത്ത: മൂന്ന് ദിവസത്തോളം നീണ്ട് നിന്ന ഭീമന്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങി ഇൻഡൊനീഷ്യയിൽ 12 പേര്‍ മരിച്ചു. ജാവ ദ്വീപിലെ ബ്രക്‌സിറ്റ് എന്നറിയപ്പെടുന്ന ബ്രേബസ് ടോൾ ഗേറ്റിലാണ് 20 കിലോമീറ്ററോളം നീളത്തിൽ മൂന്നു ദിവസം നീണ്ട് നിന്ന് ഗതാഗതക്കുരുക്ക് ഉണ്ടായത്. റംസാന്‍ ആഘോഷത്തിരക്കിന്റെ ഭാഗമായാണ് ആളുകളുടെ മരണത്തിനിടയാക്കിയ ഗതാഗതക്കുരുക്ക് ഉണ്ടായത്. മരിച്ചവരില്‍ ഭൂരിഭാഗവും പ്രായം ചെന്നവരാണെന്നും മറ്റു ചിലര്‍ ഏറെ നേരത്തെ കാത്തിരിപ്പിനെ തുടര്‍ന്നുണ്ടായ തളര്‍ച്ചയെ തുടര്‍ന്നാണ് മരിച്ചതെന്നും ഗതാഗത മന്ത്രി ഹെമി പ്രമുറാഹാജോ പറഞ്ഞു. മലിനമായ പുക ശ്വസിച്ച് ഒരു വയസ്സുളള ഒരു കുഞ്ഞും മരിച്ചെന്നാണ് റിപ്പോര്‍ട്ട്.
more recommended stories
-
സ്വര്‍ണ വില കുറഞ്ഞു, നേരിയ ആശ്വാസത്തില്‍ വിവാഹ വിപണി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 240 രൂപയാണ്.
-
തൂമിനാടില്‍ കുടിവെള്ളക്ഷാമം; പരിഹാരം ആവശ്യപ്പെട്ട് മഞ്ചേശ്വരം കണ്‍സ്യൂമര്‍ സൊസൈറ്റി
മഞ്ചേശ്വരം: മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡ്.
-
ഫാബ്രിക്കേഷന്‍ തൊഴിലാളി ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു; മരണപ്പെട്ടത് ഗുഡെ ടെമ്പിള്‍ റോഡ് സ്വദേശി
കാസര്‍കോട്: ഫാബ്രിക്കേഷന്‍ തൊഴിലാളി ജോലിക്കിടെ ഷോക്കേറ്റ്.
-
കൊച്ചി വാട്ടര്‍ മെട്രോക്ക് ഇന്ന് ഒന്നാം പിറന്നാള്‍, അഞ്ച് റൂട്ടില്‍ 14 ബോട്ട് , ഇതുവരെ സഞ്ചരിച്ചത് 19.72ലക്ഷം പേര്‍
എറണാകുളം: കൊച്ചി വാട്ടര്‍ മെട്രോക്ക് ഇന്ന് ഒന്നാം.
Leave a Comment