ഋഷികേശ്: പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും ചിപ്കോ മൂവ്മെന്റ് നേതാവുമായിരുന്ന സുന്ദര്‍ലാല്‍ ബഹുഗുണ കോവിഡ് ബാധിച്ച് മരിച്ചു. 94 വയസ്സായിരുന്നു. മെയ് 9 മുതല്‍ ഋഷികേശിലെ ആള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സയിലായിരുന്നു.
പരിസ്ഥിതിയെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായി കണക്കാക്കിയ സുന്ദര്‍ലാല്‍ ബഹുഗുണ ആഗോള തലത്തില്‍ തന്നെ പ്രകൃതി – പരിസ്ഥിതി സംരക്ഷണത്തിന്റെ വലിയ മാതൃകകളിലൊരാളായിരുന്നു. ഇന്ത്യയിലെ വനസംരക്ഷണം ലക്ഷ്യമിട്ടുള്ള 1973 ലെ അഹിംസാ പ്രക്ഷോഭമായ ചിപ്കോ പ്രസ്ഥാനത്തിന് (ചിപ്കോ ആന്ദോളന്) അദ്ദേഹം നേതൃത്വം നല്കി. വനങ്ങള്‍ സംരക്ഷിക്കുന്നതിനായി സ്ത്രീകളെ കൂട്ടമായി അണിനിരത്തിയതിലൂടെ ഈ മൂവ്മെന്റ് ശ്രദ്ധിക്കപ്പെട്ടു. ഉത്തരാഖണ്ഡില്‍ ആരംഭിച്ച ഈ മൂവ്മെന്റ് ലോകമെമ്ബാടുമുള്ള നിരവധി പാരിസ്ഥിതിക പ്രസ്ഥാനങ്ങള്‍ക്കാണ് പ്രചോദനമായത്.
more recommended stories
-
ഡോക്ടർ ഹസീന ഹനീഫിന്റെ സേവനം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എല്ലാ ദിവസവും
കാസർകോട്: ഇന്ത്യയിലും വിദേശത്തുമായി 25 വർഷത്തോളം സേവന.
-
ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ്.
-
അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതി’: കെജ്രിവാളിനെതിരെ മോദി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി.
-
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും നല്കി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പഞ്ചായത്ത്.