വെള്ളറട (തിരുവനന്തപുരം): കള്ളിക്കാട് സ്വദേശിനിയായ പ്ലസ്ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമീപവാസിയായ പൊലീസുകാരനെതിരെ പരാതി. നെയ്യാര്‍ഡാം പൊലീസ് സ്‌റ്റേഷനിലാണ് കുടുംബം പരാതി നല്‍കിയത്.
കള്ളിക്കാട് നാല്‍പറകുഴിയില്‍ ബഷീര്‍ – ഷീല ദമ്പതികളുടെ മകള്‍ തസ്ലീമ (17) ആണ് വീട്ടിലെ കുളിമുറിയില്‍ ആത്മഹത്യ ചെയ്തത്. വീരണകാവ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു.
സംഭവ ദിവസം രാത്രി ഒരു ഫോണ്‍ കോള്‍ വന്ന ശേഷമാണ് കിടപ്പ് മുറിയോട് ചേര്‍ന്ന ബാത്ത്റൂമിലെ ഷവറില്‍ കുരുക്കുണ്ടാക്കി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു.
സമീപവാസിയായ പൊലീസുകാരന്‍ അഖിലുമായി തസ്‍ലീമക്ക് അടുപ്പമുണ്ടായിരുന്നുവെന്നും വിവാഹത്തിനായി അഖിലിന്റ വീട്ടുകാര്‍ 10 ലക്ഷം രൂപയും 25 പവന്‍ ആഭരണവും ചോദിച്ചുവെന്നും ഇതിനിടയില്‍ മറ്റൊരു പെണ്‍കുട്ടിയുമായി യുവാവിന് ബന്ധമുണ്ടെന്നറിഞ്ഞ തസ്‍ലീമ മനോവിഷമത്താല്‍ ആത്മഹത്യ ചെയ്തതാണെന്നും ബന്ധുക്കള്‍ പറയുന്നു.
more recommended stories
-
ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ അടക്കം എല്ലാവരും വിട്ടയച്ചെന്ന് ഇറാന് വിദേശകാര്യമന്ത്രാലയം
ദില്ലി : ഇറാന് പിടിച്ചെടുത്ത കപ്പലിലെ.
-
പിന്നോട്ടില്ലെന്ന് പറഞ്ഞ ഗതാഗതമന്ത്രി ഒപ്പുവച്ചു, ഡ്രൈവിംഗ് ടെസ്റ്റില്‍ വീണ്ടും മാറ്റം; സര്‍ക്കുലര്‍ നാളെ ഇറങ്ങും
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തില്‍.
-
കെ.എം.സി.സി എരിയാല്‍ മേഖല കമ്മിറ്റിയുടെ 65000,രൂപ വിവാഹ ധനസഹായം കൈമാറി.
എരിയാല്‍ : ജിസിസി കെഎംസിസി എരിയാല്‍ മേഖലാ.
-
കടലാക്രമണം : തീരപ്രദേശങ്ങളിലെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിരോധിച്ചു.
കാസര്‍കോട് : കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള.