ഇൻഡിഗോ കമ്പനിയുമായി തുടരുന്ന നിസ്സഹകരണം അവസാനിപ്പിക്കാൻ കമ്പനി അധികൃതർ ആവശ്യപ്പെട്ടുവെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. കമ്പനിയുമായി സഹകരിക്കണമെന്ന് ഉദ്യോഗസ്ഥൻ ഫോണിൽ പറഞ്ഞപ്പോൾ രേഖാമൂലം എഴുതി നൽകാൻ ഇ.പി. ആവശ്യപ്പെട്ടുവെന്നാണു വിവരം. എന്നാൽ, ഇൻഡിഗോ കമ്പനി അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആരാണ് ബന്ധപ്പെട്ടതെന്നു വ്യക്തമല്ലെന്ന് ഇൻഡിഗോ അധികൃതർ പറഞ്ഞു.
2022 ജൂൺ 13 ന് കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്കു മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ചെയ്ത ഇൻഡിഗോ വിമാനത്തിൽ 2 യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യം ഉയർത്തിയതിനെത്തുടർന്ന് അവരെ കയ്യേറ്റം ചെയ്തതിനാണ് ജയരാജനു മൂന്നാഴ്ച യാത്രാ വിലക്ക് ഏർപ്പെടുത്തിയത്.
more recommended stories
-
വീണ്ടും വിവാദ പ്രസംഗവുമായി മോദി; ‘ജനങ്ങളുടെ സമ്പത്ത് കോണ്‍ഗ്രസ്-എസ്പി സഖ്യം വോട്ട് ജിഹാദ് ആളുകള്‍ക്ക് നല്‍കും’
ദില്ലി: തെരഞ്ഞെടുപ്പിനിടെ കഴിഞ്ഞ മാസം രാജസ്ഥാനില്‍ നടത്തിയ.
-
മനുഷ്യശരീരത്തിന് ഹാനീകരം; എംഡിഎച്ച്, എവറസ്റ്റ് കറി പൗഡറുകള്‍ നിരോധിച്ച് നേപ്പാള്‍
ദില്ലി: ഇന്ത്യന്‍ ഉത്പന്നങ്ങളായ എംഡിഎച്ച്, എവറസ്റ്റ്.
-
സി പി എം സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ത്തു : രവീശ തന്ത്രി
കാസര്‍ഗോഡ്: കേരളത്തിലെ സഹകരണ ബാങ്കുകളിലും സംഘങ്ങളിലും.
-
തെരഞ്ഞെടുപ്പ് ഫണ്ട് മണ്ഡലം പ്രസിഡന്റുമാര്‍ മുക്കി, ആരെയും വെറുതെ വിടില്ല: ആരോപണവുമായി രാജ്മോഹന്‍ ഉണ്ണിത്താന്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫണ്ട് സ്വന്തം.