പെരിന്തല്‍മണ്ണ: ദുരൂഹസാഹചര്യത്തില്‍ കഴുത്തില്‍ വെടിയേറ്റ് എന്‍ജീനിയറിങ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മാനത്ത്മംഗലം സ്വദേശി മുസമ്മിലാണ് അറസ്റ്റിലായത്.
മാനത്തുമംഗലം കിഴിശ്ശേരി കുഞ്ഞിമുഹമ്മദിന്റെ മകന് മാസിന് കഴിഞ്ഞ ദിവസമാണ് ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റുമരിച്ചത്. വെടിയേറ്റ് രക്തത്തില്‍ കുളിച്ചനിലയില്‍ മാസിനെ ഞായറാഴ്ച വൈകിട്ട് അഞ്ചോടെ രണ്ടുപേര്‍ സ്കൂട്ടറില്‍ പെരിന്തല്‍മണ്ണ കിംസ് ആശുപത്രിയിലെത്തിച്ച് കടന്നുകളയുകയായിരുന്നു. ആശുപത്രിയിലെത്തിയപ്പോഴേക്കും മാസിന് മരിച്ചിരുന്നു.
മാസിന്റെ കഴുത്തിന്റെ വശത്താണ് വെടിയേറ്റത്.സ്കൂട്ടറിന്റെ നടുവില്‍ മാസിനെ ഇരുത്തിച്ചാണ് രണ്ടുപേര്‍ ആശുപത്രിയിലെത്തിച്ചത്.
more recommended stories
-
ഡോക്ടർ ഹസീന ഹനീഫിന്റെ സേവനം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എല്ലാ ദിവസവും
കാസർകോട്: ഇന്ത്യയിലും വിദേശത്തുമായി 25 വർഷത്തോളം സേവന.
-
ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ്.
-
അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതി’: കെജ്രിവാളിനെതിരെ മോദി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി.
-
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും നല്കി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പഞ്ചായത്ത്.
Leave a Comment