കാസര്‍കോട്: ഓട്ടോറി ക്ഷ വാങ്ങി തരാമെന്നു വിശ്വസിപ്പിച്ച് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍. ഉള്ളാള്‍, ഒന്പതുകരെ ,ശ്രീദേവി കൃപ നിലയത്തില്‍ അരുണ്‍ കുമാറി(36)നെയാണ് എസ്.ഐ അജിത്ത് കുമാര്‍, എ.എസ്.ഐ കെ.വി.ശിവരാമ, സി.പി.ഒ ഗിരീഷ് എന്നിവര്‍ ചേര്‍ന്ന് തലപ്പാടിയില്‍ വച്ച് അറസ്റ്റു ചെയ്തത്. കുമ്പള, ആരിക്കാടിയിലെ ദയാനന്ദ നല്കിയ പരാതിയിന്മേലാണ് അറസ്റ്റ്. ഓട്ടോ കണ്‍സള്‍ട്ടന്‍സി ഏജന്റ് എന്നു പറഞ്ഞു വിശ്വസിപ്പിച്ച് 1,76,500 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. 2017 മെയ് 18ന് ആണ് സംഭവം. സമാനമായ രീതിയില്‍ 30 വോളം പേരില്‍ നിന്നു പണം തട്ടിയതായി പൊലീസ് പറഞ്ഞു.
more recommended stories
-
ഡോക്ടർ ഹസീന ഹനീഫിന്റെ സേവനം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എല്ലാ ദിവസവും
കാസർകോട്: ഇന്ത്യയിലും വിദേശത്തുമായി 25 വർഷത്തോളം സേവന.
-
ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ്.
-
അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതി’: കെജ്രിവാളിനെതിരെ മോദി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി.
-
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും നല്കി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പഞ്ചായത്ത്.
Leave a Comment