2009-ലെ ലോകസഭാ തിരഞ്ഞെടുപ്പുകാലത്ത് എ.പി അബ്ദുള്ളക്കുട്ടിയെ കൊലപ്പെടുത്താന്‍ കെ.സുധാകരന് പദ്ധതി ആസൂത്രണം ചെയ്തുവെന്ന് സി.പി.ഐ.എം നേതാവ് എം.വി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു. ചാലക്കുടിയില്‍ നിന്നുള്ള മധുര ജോഷിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ ടീമിനെ ഇതിനായി കണ്ണൂരില്‍ കൊണ്ടുവന്നിരുന്നത്രേ. സി.പി.ഐ.എം വിട്ടതിലുള്ള പ്രതികാരമാണ് ഈ കൊലപാതകമെന്ന് വരുത്തിത്തീര്‍ക്കാനുള്ള പദ്ധതിയായിരുന്നുവേ്രത ഇത്.മധുരജോഷിയെയും സംഘത്തെയും നാട്ടുകാര്‍ കൈയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചപ്പോള്‍ സുധാകരന് സ്റ്റേഷനില്‍ നിന്നും ഇവരെ ബലമായി പിടിച്ചിറക്കിക്കൊണ്ടുവരികയായി രുന്നുവെന്നും ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു.
more recommended stories
-
ഡോക്ടർ ഹസീന ഹനീഫിന്റെ സേവനം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എല്ലാ ദിവസവും
കാസർകോട്: ഇന്ത്യയിലും വിദേശത്തുമായി 25 വർഷത്തോളം സേവന.
-
ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ്.
-
അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതി’: കെജ്രിവാളിനെതിരെ മോദി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി.
-
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും നല്കി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പഞ്ചായത്ത്.
Leave a Comment