കോഴിക്കോട്: എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തിയ സംഘം ജ്വല്ലറി ജീവനക്കാരനിൽ നിന്നും 40 ലക്ഷം രൂപയുടെ സ്വർണ്ണം കവർന്നു.
ഫ്രാൻസിസ് ആലൂക്കാസ് ജ്വല്ലറിയിലെ ജീവനക്കാരനായ ഡിജിനെ മർദ്ദിച്ചാണ് സംഘം സ്വർണ്ണം കൈക്കലാക്കിയത്. പരിക്കേറ്റ ഡിജിനെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
സ്വര്‍ണം ഹാള്‍ മാര്‍ക്ക് ചെയ്ത് മടങ്ങി വരും വഴിയാണ് ഡിജിനെ ഡ്രൈവറടക്കമുള്ള മൂന്നംഗ സംഘം പിടിച്ചു വണ്ടിയില്‍ കയറ്റുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തില്‍ നിന്നാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് വണ്ടിയില്‍ കയറ്റിയത്. പിന്നീട് വണ്ടി മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് നീങ്ങി. വഴിയില്‍ വെച്ച് ഡിജിനെ മര്‍ദ്ദിക്കുകയും സ്വര്‍ണം കൈക്കലാക്കുകയുമായിരുന്നു.
പിന്നീട് ഡിജിനെ വണ്ടിയില്‍ നിന്ന് തള്ളിയിട്ട ശേഷം സംഘം രക്ഷപ്പെട്ടു. വണ്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
more recommended stories
-
ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ സന്ദര്‍ശിച്ചു
പരിശോധന കാലവര്‍ഷത്തിന് മുന്നോടിയായുള്ള ദുരന്ത നിവാരണ.
-
പുല്ലൂര്‍ മേല്‍പ്പാലം എന്‍.ഐ.ടി പഠനറിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം ലഭിക്കും
പുല്ലൂര്‍ മേല്‍പാലംനിര്‍മാണത്തിനിടെ ഒരു ഭാഗം തകര്‍ന്നത്.
-
പെരുമ്പാവൂര്‍ ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ നടപ്പാക്കുന്നതില്‍ വിധി തിങ്കളാഴ്ച
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട.
-
കാഞ്ഞങ്ങാട് ട്രാന്‍സ്ഫോമറില്‍ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു
കാഞ്ഞങ്ങാട് നഗരമധ്യത്തിലെ ട്രാന്‍സ്ഫോമറില്‍ കയറിയ യുവാവ്.
Leave a Comment