വിജയ സാധ്യതയുള്ള ഒരു സീറ്റില്ലെങ്കില്‍ കാസര്‍കോട്ട് ഐ.എന്‍.എല്‍ മത്സരിക്കാനില്ലെന്ന് സി.പി.എം നേതൃത്വത്തെ അറിയിച്ചു. അതേ സമയംകഴിഞ്ഞ തവണ മത്സരിച്ച കൂത്തുപറമ്പ് സി.പി.എം ഏറ്റെടുക്കുമെന്ന് തീരുമാനിച്ചതോടെ ഐ.എന്‍.എല്‍ ശരിക്കും വെട്ടിലായിരിക്കുകയാണ്. കൂത്തുപറമ്പില്‍ ഐ.എന്‍.എല്‍ സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞപ്രാവിശ്യം മത്സരിച്ച സംസ്ഥാന പ്രസിഡണ്ട് എസ്.എ പുതിയ വളപ്പില്‍ ചെറിയ വോട്ടിനാണ് കെ.പി മോഹനനോട് പരാജയപ്പെട്ടത്. ഇപ്രാവിശ്യം ഏത് വിധേനയും മണ്ഡലം സി.പി.എം പിടിച്ചെടുക്കും എന്നാണ് പാര്‍ട്ടിയുടെ നിഗമനം. അതുകൊണ്ട് വിജയസാധ്യതയുള്ള ഒരു സീറ്റെന്ന മോഹം ഐ.എന്‍.എല്‍ ഉപേക്ഷിച്ച മട്ടാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഐ.എന്‍.എല്‍ മത്സരിക്കേണ്ടാ എന്ന് തീരുമാനിച്ചിരിക്കുന്നത്.
more recommended stories
-
ഡോക്ടർ ഹസീന ഹനീഫിന്റെ സേവനം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എല്ലാ ദിവസവും
കാസർകോട്: ഇന്ത്യയിലും വിദേശത്തുമായി 25 വർഷത്തോളം സേവന.
-
ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ്.
-
അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതി’: കെജ്രിവാളിനെതിരെ മോദി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി.
-
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും നല്കി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പഞ്ചായത്ത്.
Leave a Comment