തൃശൂര്‍: വാനില്‍ മാരിവില്‍ വിരിയിച്ച് തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട്. പുലര്‍ച്ചെ മൂന്നരയോടെ ആകാംഷക്ക് വിരമാമിട്ട് ആദ്യം പാറമേക്കാവ് തിരികൊളുത്തി. പതിയെ തുടങ്ങിയത് കൂട്ടപ്പൊരിച്ചിലിലൊടുങ്ങി. പിന്നാലെ തിരുവമ്പാടിയും
അമിട്ടുകളൊരുക്കിയ വര്‍ണ്ണക്കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. നിലയമിട്ടുകളും ചീറുന്നവയും എല്‍.ഇ.ഡി അമിട്ടുകളും വാനിലുയര്‍ന്ന് താഴ്ന്നു.
പരവൂര്‍ ദുരന്തപശ്ചാലതലത്തില് കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയമായായിരുന്നു വെടിക്കെട്ട്. ഇന്ന് ഉച്ചയോടെ തിരുവമ്പാടി ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ ഇത്തവണത്തെ തൃശൂര്‍ പൂരത്തിന് സമാപനമാകും. പകല്‍ ഉപചാരം ചൊല്ലിപ്പിരിയലിന് ശേഷവും ശ്രീമൂലസ്ഥാനത്ത് വെടിക്കെട്ട് നടക്കും.
more recommended stories
-
ഡോക്ടർ ഹസീന ഹനീഫിന്റെ സേവനം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എല്ലാ ദിവസവും
കാസർകോട്: ഇന്ത്യയിലും വിദേശത്തുമായി 25 വർഷത്തോളം സേവന.
-
ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ്.
-
അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതി’: കെജ്രിവാളിനെതിരെ മോദി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി.
-
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും നല്കി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പഞ്ചായത്ത്.
Leave a Comment