തിരുവനന്തപുരം∙ മദ്യപിച്ചു വാഹനമോടിക്കുന്നവരെ പിടിക്കാനും നിയമ നടപടികൾക്കും എക്സൈസ് വകുപ്പിനും അധികാരം നൽകണമെന്നാവശ്യപ്പെട്ടു കമ്മിഷണർ ഋഷിരാജ്സിങ് സർക്കാരിനു കത്തു നൽകി. അന്യസംസ്ഥാനങ്ങളിൽനിന്നുള്ള സ്പിരിറ്റ് കടത്തു തടയാൻ അഞ്ചു പ്രധാന ചെക് പോസ്റ്റുകളിൽ വെഹിക്കിൾ സ്കാനർ സ്ഥാപിക്കുക, അബ്കാരി കേസുകളുടെ ചട്ടങ്ങൾ പരിഷ്കരിക്കുക എന്നിവയും ആവശ്യപ്പെട്ടിട്ടുണ്ട്. വാഹന പരിശോധനയ്ക്കിടെ മദ്യപിച്ച ഡ്രൈവർമാരെ പിടികൂടിയാലും നിയമനടപടികൾക്ക് ഇപ്പോൾ എക്സൈസ് വകുപ്പിന് അധികാരമില്ല. പൊലീസിനും മോട്ടോർവാഹന വകുപ്പിനും മാത്രമേ ഇതു സാധിക്കൂ. ഇത് എക്സൈസ് വകുപ്പിന്റെ നടപടികളെ ദുർബലമാക്കുന്നുവെന്നു ഋഷിരാജ് സിങ് ചൂണ്ടിക്കാട്ടിയിരുന്നു.
more recommended stories
-
ഡോക്ടർ ഹസീന ഹനീഫിന്റെ സേവനം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എല്ലാ ദിവസവും
കാസർകോട്: ഇന്ത്യയിലും വിദേശത്തുമായി 25 വർഷത്തോളം സേവന.
-
ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ്.
-
അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതി’: കെജ്രിവാളിനെതിരെ മോദി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി.
-
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും നല്കി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പഞ്ചായത്ത്.
Leave a Comment