18
ഓണറേറിയം വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് ആശാവര്‍ക്കേഴ്‌സ്. രാപ്പകല്‍ സമരവും സത്യഗ്രഹ സമരവും ശക്തമായി മുന്നോട്ടു കൊണ്ടുപോകും. പ്രധാനപ്പെട്ട ആവശ്യങ്ങള്‍ ഇപ്പോഴും അങ്ങനെ തന്നെ നില്‍ക്കുന്നു. ഓണറേറിയം വര്‍ദ്ധനവിലും വിരമിക്കല്‍ ആനുകൂല്യത്തിലും തീരുമാനമായില്ലെന്ന് സമരസമിതി പറഞ്ഞു.