തിരുവനന്തപുരം: മദ്യനയ അഴിമതിയെപ്പറ്റി എക്സൈസ് മന്ത്രി എം ബി രാജേഷിനെ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തി സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് ജൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മദ്യനയം മാറ്റുന്നതിന് പിന്നിലെ വ്യക്തമായ അഴിമതിയാണ് പുറത്തു വന്നിരിക്കുന്നത്. മന്ത്രിയും സര്‍ക്കാരും സി പി എമ്മും ഇപ്പോള്‍ വീണിടത്തു കിടന്നു ഉരുളുകയാണ്. സര്‍ക്കാര്‍ ഇത് വരെ മദ്യനയത്തില്‍ മാറ്റം വരുത്തുന്നതിനുള്ള ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ലെന്ന് മന്ത്രി പറയുന്നത് രക്ഷപ്പെടാനുള്ള തന്ത്രം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.
more recommended stories
-
നീലേശ്വരം വാദ്യകലാ ഗ്രാമത്തിന്റെ പഞ്ചവാദ്യസപര്യയുടെ മുപ്പതാം വാര്‍ഷിക ആഘോഷം; ഗുരുനാഥന് ചെറുതാഴം ദാമോദരമാരാര്ക്ക് സുവര്‍ണ്ണ ഹാരം സമര്‍പ്പിച്ചു
നീലേശ്വരം വാദ്യകലാഗ്രാമത്തിന്റെ പഞ്ചവാദ്യസപര്യയുടെ മുപ്പതാം വാര്‍ഷികാഘോഷ.
-
സമസ്ത സ്ഥാപകദിനം ആചരിച്ചു
ചട്ടഞ്ചാൽ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ.
-
കാസര്‍കോട്ടെ ടാറ്റ കൊവിഡ് ആശുപത്രിയുടെ കണ്ടെയ്നറുകള്‍ സൗജന്യമായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക്; പുതിയ ആശുപത്രി നിര്‍മിക്കും
കാസര്‍കോട്: ചട്ടഞ്ചാലിലെ പൂട്ടിയ ടാറ്റ കൊവിഡ്.
-
സമസ്ത സ്ഥാപക ദിനം 2024 ജൂണ്‍ 26 എരിയാല്‍ അനുവാറുല് ഇസ്ലാം മദ്രസയില്‍ ജമാഅത്ത് പ്രസിഡന്റ് കെ ബി കുഞ്ഞാമു ഹാജി പതാക ഉയര്‍ത്തി.
സമസ്ത സ്ഥാപക ദിനം 2024 ജൂണ്‍.