കെയ്റോ ∙ ഈജിപ്തിൽ നിന്നും 224 യാത്രക്കാരുമായി പുറപ്പെട്ട റഷ്യൻ വിമാനം തകർന്നതിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഈജിപ്തിലെ സിനായ് മേഖലയിൽ വച്ചാണ് വിമാനവുമായുള്ള റഡാർ ബന്ധം നഷ്ടമായത്. ഐഎസ് ഭീകരരുടെ ശക്തി കേന്ദ്രമാണ് ഈജിപ്തിലെ സിനായ് പ്രദേശം.
വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും റഷ്യക്കാരാണെന്ന് ഈജിപ്ത് സ്ഥിരീകരിച്ചിരുന്നു. അപകടത്തെകുറിച്ചന്വേഷിക്കാന്‍ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ ഉത്തരവിട്ടു. റഷ്യൻ രക്ഷപ്രവർത്തകരെ അപകട സ്ഥലത്തേക്ക് അയക്കുമെന്നും അദ്ദേഹം അറിയിച്ചു. 100 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. യാത്രക്കാരിൽ 17 പേർ കുട്ടികളും ഏഴുപേർ ജീവനക്കാരുമാണ്.
more recommended stories
-
സ്കൂളുകള്‍ ജൂണ്‍ 3ന് തുറക്കും; മുന്നൊരുക്കം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം സ്കൂള്‍.
-
സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു
സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍.
-
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നിര്‍ദേശങ്ങളില്‍ ഇളവ് വരുത്തി പുതിയ സര്‍ക്കുലര്‍
പ്രതിദിന ടെസ്റ്റുകളുടെ എണ്ണം 40 പുതിയ.
-
താനൂര്‍ കസ്റ്റഡി മരണം പ്രതികളായ പൊലീസുകാരെ സിബിഐ അറസ്റ്റ് ചെയ്തു
കഴിഞ്ഞ വര്‍ഷമാണ് കസ്റ്റഡിയിലിരിക്കെ തിരൂരങ്ങാടി സ്വദേശി.
Leave a Comment