വിയന്ന: ഇറാനും അമേരിക്കയുടെ നേതൃത്വത്തിലുള്ള ആറു വന്‍ശക്തി രാഷ്ട്രങ്ങളും തമ്മിലുള്ള ആണവക്കരാറിന് ധാരണയായി. ഇത് ചരിത്രനിമിഷം എന്നാണ് ഇറാന് വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് ഷറീഫ് അതിനെ വിശേഷിപ്പിച്ചത്.
തീരുമാനം അന്തിമമല്ല. സമ്പൂര്‍ണ്ണവുമല്ല. എന്നാല്‍ ഈ ഘട്ടത്തില്‍ എത്തിച്ചേരാന്‍ പറ്റിയ ഏറ്റവും നല്ല ധാരണയാണ്. തര്‍ക്കവിഷയങ്ങള്‍ ഇനിയും പലതുമുണ്ട്. എന്നാലും ഇതൊരു നല്ല തുടക്കമാണ് – ഷറീഫ് മാധ്യമങ്ങളോട് പറഞ്ഞു.
രണ്ടാഴ്ച നീണ്ട ചര്‍ച്ചക്കൊടുവിലാണ് അമേരിക്കയുടെ നേതൃത്വത്തില്‍ ബ്രിട്ടന്, ഫ്രാന്‍സ്, റഷ്യ, ചൈന, ജര്‍മനി എന്നിവിടങ്ങളിലെ പ്രതിനിധികളും ഇറാനുമായി ആണവ ധാരണയുണ്ടായത്. ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലാണ് ചര്‍ച്ച നടന്നത്.
more recommended stories
-
ഐഎസിനെ തകര്‍ക്കാന്‍ ‘വിശുദ്ധ ബോംബുമായി സ്വീഡന്
സ്വീഡന്: ഐഎസിനെതിരെയുള്ള ആക്രമണങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ ശക്തിപ്പെടുത്തുന്നതിനിടെ ഐഎസിനെതിരെ.
-
ഐഫോണ്‍ 6 പൊട്ടിത്തെറിച്ചു, യുവാവിന് ഗുരുതര പരുക്ക്
സിഡ്നി: ഐഫോണ്‍ 6 പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര.
-
കാബൂളിൽ ചാവേർ സ്ഫോടനം, 61 മരണം; ഐഎസ് ഉത്തരവാദിത്തം ഏറ്റെടുത്തു
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഹസാരെ വിഭാഗം നടത്തിയ.
-
കശ്മീർ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിവസത്തിനായി കാത്തിരിക്കുന്നു: ഷെരീഫ്
ഇസ്ലാമാബാദ് ∙ കശ്മീർ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിവസത്തിനായി.
Leave a Comment