ട്രിപ്പോളി: ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ജഡ്ജിയെ വധിച്ചു. കഴിഞ്ഞയാഴ്ച ഐ.എസ് തടവിലാക്കിയ മുഹമ്മദ് അല്‍-നാംലി എന്ന ജഡ്ജിയുടെ മൃതദേഹം ചൊവ്വാഴ്ചയാണ് കണ്ടെത്തിയത്. അല്‍-ഹരാവ എന്ന സ്ഥലത്ത് കണ്ടെത്തിയ മൃതദേഹത്തില്‍ ക്രൂരമായ പീഡനമേറ്റ അടയാളങ്ങളുണെന്ന് ലിബിയന്‍ ജുഡീഷ്യല്‍ ഓര്ഗനൈസേഷന് അറിയിച്ചു. ട്രിപ്പോളിയില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെയുള്ള സിര്‍ത്തില്‍ നിന്നാണ് ജഡ്ജിയെ തട്ടിക്കൊണ്ടു പോയത്. ഐ.എസ് ഏറെ സ്വാധീനമുള്ള പട്ടണമാണ് സിര്ത്ത.
more recommended stories
-
ഐഎസിനെ തകര്‍ക്കാന്‍ ‘വിശുദ്ധ ബോംബുമായി സ്വീഡന്
സ്വീഡന്: ഐഎസിനെതിരെയുള്ള ആക്രമണങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ ശക്തിപ്പെടുത്തുന്നതിനിടെ ഐഎസിനെതിരെ.
-
ഐഫോണ്‍ 6 പൊട്ടിത്തെറിച്ചു, യുവാവിന് ഗുരുതര പരുക്ക്
സിഡ്നി: ഐഫോണ്‍ 6 പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര.
-
കാബൂളിൽ ചാവേർ സ്ഫോടനം, 61 മരണം; ഐഎസ് ഉത്തരവാദിത്തം ഏറ്റെടുത്തു
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഹസാരെ വിഭാഗം നടത്തിയ.
-
കശ്മീർ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിവസത്തിനായി കാത്തിരിക്കുന്നു: ഷെരീഫ്
ഇസ്ലാമാബാദ് ∙ കശ്മീർ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിവസത്തിനായി.
Leave a Comment