സന: യെമനില്‍ ഹൂതി വിമതര്‍ക്കെതിരെ പോരാടാന്‍ സഖ്യസേനയ്ക്കൊപ്പം എത്തിയ 45 യു.എ.ഇ. സൈനികര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. മരിബ് പ്രവിശ്യയിലെ ആയുധസംഭരണശാലയിലുണ്ടായ സ്ഫോടനത്തിലാണ് ഇവര്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. സ്ഫോടനകാരണം വ്യക്തമായിട്ടില്ലെന്ന് യു.എ.ഇ. സൈനിക അധികൃതര്‍ പറഞ്ഞു. എന്നാല്‍, തങ്ങളുടെ റോക്കറ്റ് ആക്രമണത്തെത്തുടര്‍ന്നാണ് സ്ഫോടനമുണ്ടായതെന്ന് ഹൂതി വിമതര്‍ അവകാശപ്പെട്ടു.
സൈനിക ക്യാമ്പിലുണ്ടായ അപകടത്തിലാണ് സൈനികര്‍ മരിച്ചതെന്ന് യെമന്‍ സൈനിക അധികൃതരും വ്യക്തമാക്കി. നിരവധി യെമന്‍ സൈനികരും മരിച്ചു. ഒട്ടേറെ ഹെലിക്കോപ്റ്ററുകളും സൈനിക വാഹനങ്ങളും തകര്‍ന്നു.
more recommended stories
-
ഐഎസിനെ തകര്‍ക്കാന്‍ ‘വിശുദ്ധ ബോംബുമായി സ്വീഡന്
സ്വീഡന്: ഐഎസിനെതിരെയുള്ള ആക്രമണങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ ശക്തിപ്പെടുത്തുന്നതിനിടെ ഐഎസിനെതിരെ.
-
ഐഫോണ്‍ 6 പൊട്ടിത്തെറിച്ചു, യുവാവിന് ഗുരുതര പരുക്ക്
സിഡ്നി: ഐഫോണ്‍ 6 പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര.
-
കാബൂളിൽ ചാവേർ സ്ഫോടനം, 61 മരണം; ഐഎസ് ഉത്തരവാദിത്തം ഏറ്റെടുത്തു
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഹസാരെ വിഭാഗം നടത്തിയ.
-
കശ്മീർ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിവസത്തിനായി കാത്തിരിക്കുന്നു: ഷെരീഫ്
ഇസ്ലാമാബാദ് ∙ കശ്മീർ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിവസത്തിനായി.
Leave a Comment