ദമാസ്കസ്: സിറിയയിലെ ഹോംസ് നഗരത്തില്‍ ഉണ്ടായ രണ്ട് കാര്‍ ബോംബ് സ്ഫോടനങ്ങളില്‍ സ്ത്രീകളും കുട്ടികളും അടക്കം 25 പേര് മരിച്ചു. നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരെ പ്രക്ഷോഭം നടത്തുന്നവരുടെ ശക്തികേന്ദ്രങ്ങളില്‍ ഒന്നാണ് ഹോംസ് നഗരം. നിരവധി കച്ചവട സ്ഥാപനങ്ങളും വാഹനങ്ങളും സ്ഫോടനത്തില്‍ തകര്‍ന്നു. അസദ് ഭരണകൂടത്തിനെതിരായ പ്രക്ഷോഭം സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ തുടങ്ങിയ 2011 മുതല്‍ അക്രമ സംഭവങ്ങളില്‍ ഒന്നരലക്ഷം പേര് മരിച്ചുവെന്നാണ് അനൗദ്യോഗിക കണക്ക്. 90 ലക്ഷംപേര്‍ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തു.
more recommended stories
-
ഐഎസിനെ തകര്‍ക്കാന്‍ ‘വിശുദ്ധ ബോംബുമായി സ്വീഡന്
സ്വീഡന്: ഐഎസിനെതിരെയുള്ള ആക്രമണങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ ശക്തിപ്പെടുത്തുന്നതിനിടെ ഐഎസിനെതിരെ.
-
ഐഫോണ്‍ 6 പൊട്ടിത്തെറിച്ചു, യുവാവിന് ഗുരുതര പരുക്ക്
സിഡ്നി: ഐഫോണ്‍ 6 പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര.
-
കാബൂളിൽ ചാവേർ സ്ഫോടനം, 61 മരണം; ഐഎസ് ഉത്തരവാദിത്തം ഏറ്റെടുത്തു
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഹസാരെ വിഭാഗം നടത്തിയ.
-
കശ്മീർ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിവസത്തിനായി കാത്തിരിക്കുന്നു: ഷെരീഫ്
ഇസ്ലാമാബാദ് ∙ കശ്മീർ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിവസത്തിനായി.
Leave a Comment