ന്യൂഡൽഹി∙ കേരളത്തിലെ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത് മാറ്റിവച്ചു. സംസ്ഥാന നേതൃത്വം സമർപ്പിച്ച പട്ടികയിൽ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. 22 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ബംഗാളിലേതുപോലെ സ്ഥാനാർഥികളെ പൂർണമായി പ്രഖ്യാപിക്കണമെന്ന നിർദേശമാണ് പ്രധാനമായും സംസ്ഥാന നേതൃത്വത്തോട് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോൾ രാഷ്ട്രീയക്കാർ മാത്രമേ പട്ടികയിൽ ഉള്ളെന്നും സാമൂഹിക മേഖലയിലെ പ്രശസ്തരെ ഉൾപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികളെ കുറിച്ചും തിരഞ്ഞെടുപ്പു സഖ്യ രൂപീകരണത്തെ കുറിച്ചും ബിജെപി സംസ്ഥാന നേതാക്കൾ പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ, സംസ്ഥാനത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ.പി.നഡ്ഢ എന്നിവരുമായി ചർച്ച നടത്തിയിരുന്നു. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, മുൻ അധ്യക്ഷരായ പി.കെ. കൃഷ്ണദാസ്, വി. മുരളീധരൻ, ജനറൽ സെക്രട്ടറി ഉമാകാന്തൻ എന്നിവരാണ് ചർച്ച നടത്തിയത്.
more recommended stories
-
മലയാള നടി കനകലത അന്തരിച്ചു
നടി കനകലത അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സും മറവിരോഗവും.
-
മുന്‍ തഹസില്‍ദാറിന്റെ പ്രതിമാസ പെന്‍ഷനില്‍ നിന്ന് 500 രൂപ പിടിക്കാന്‍ റവന്യു വകുപ്പ്; അഴിമതി പരാതിയില്‍ അച്ചടക്ക നടപടി
പത്തനംതിട്ട: വാല്യുവേഷന് സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ അഴിമതി എന്ന്.
-
മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി മകന് അമ്മയെ കൊലപ്പെടുത്തി; ആദ്യം ഹൃദയാഘാതം മൂലമുള്ള മരണമെന്ന് കരുതി
മുവാറ്റുപുഴ: മൂന്ന് പവന്റെ സ്വര്‍ണമാലയ്ക്ക് വേണ്ടി മകന്.
-
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം; മുന്‍ ആര്‍ടിഒയ്ക്ക് ഒരു വര്‍ഷം തടവും 37 ലക്ഷം രൂപ പിഴയും
കോഴിക്കോട്: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട.
Leave a Comment