കാസര്‍കോട്: മംഗളൂരു വിമാന ദുരന്തം നടന്നിട്ട് ഏഴു വര്‍ഷം പിന്നിട്ടു. 2010 മെയ് 22 ന് നടന്ന ദുരന്തത്തില്‍ 58 മലയാളികളടക്കം 158 പേരുടെ ജീവനാണ് പൊലിഞ്ഞത്. ഗള്‍ഫ് നാടുകളില്‍ ജീവിതമാര്‍ഗം തേടിപോയവരായിരുന്നു മരിച്ചവരില്‍ അധിക പേരും. അന്ന് രാവിലെ 6.20 ന് മംഗാലാപുരം വിമാനതാവളത്തില്‍ ഇറങ്ങിയവിമാനം ഉയരത്തിലുള്ള റണവേയില്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. പിന്നീട് തീപിടിച്ച് പൊട്ടിത്തെറിച്ചു. സെര്‍ബിയക്കാരനായ പൈലറ്റ് സെഡ് ഗ്ലൂസിക്കയുടെ അശ്രദ്ധയാണ് പിന്നീട് അപകടകാരണമായി കണ്ടെത്തിയത്.
103 പുരുഷന്‍മാരും 32 സ്ത്രീകളും 23 കുട്ടികളുമാണ് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് 812 വിമാനത്തിനൊപ്പം കത്തിയെരിഞ്ഞത്. 58 പേരും മലയാളികളായിരുന്നു. അതികവും ജീവിതവൃത്തി തേടി കടല്‍ കടന്നവര്‍. കാസര്‍കോട് സ്വദേശി കൃഷ്ണനും കണ്ണൂര്‍ സ്വദേശി മായിന്‍കുട്ടിയും ഉള്‍പ്പടെ എട്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഈ രണ്ട് മലയാളികളും പിന്നീട് തൊഴില്‍ തേടി ഗള്‍ഫില്‍തന്നെ എത്തി.
more recommended stories
-
ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ സൂക്ഷ്മം നിരീക്ഷിച്ച് വെബ് കാസ്റ്റിംഗ് കണ്ട്രോള് റൂം
ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ സൂക്ഷ്മം നിരീക്ഷിച്ച്.
-
ഇ. പി ജയരാജന്-ജാവദേക്കര്‍ കൂടികാഴ്ച: പ്രതികരിക്കാതെ യെച്ചൂരി, കേരളത്തിലെ നേതാക്കള്‍ സംസാരിച്ചെന്ന് വിശദീകരണം
കേരളത്തിലെ പാര്‍ട്ടി നേതാക്കള്‍ സംസാരിച്ചിട്ടുണ്ടെന്ന് യെച്ചുരി.
-
ഡല്‍ഹി കാപിറ്റല്‍സിനെതിരെ നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ടോസ്
ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍.
-
‘ആ ഉറപ്പ് പാലിച്ചു’; എസ്എംഎ രോഗികളായ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം, മാതൃകയായി കേരളം
തിരുവനന്തപുരം: അപൂര്‍വ രോഗമായ സ്പൈനല്‍ മസ്കുലര്‍ അട്രോഫി.
Leave a Comment