തിരുവനന്തപുരം: മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷവും മരണം വരെ സമരം തുടരുമെന്ന നിലപാടിലുറച്ച് ശ്രീജിത്ത്. ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ശ്രീജിത്ത് താന്‍ നിരാഹാര സമരം തുടരുമെന്ന് അറിയിച്ചു.
എല്ലാം ചെയ്തിട്ടുണ്ടെന്നും പരിപൂര്‍ണ്ണ പിന്തുണയുണ്ടെന്നും പറയുകയല്ലാതെ വിഷയത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാം സഹായവും ചെയ്യാമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. കമ്മീഷന് റിപ്പോര്‍ട്ട് പ്രകാരമുള്ള കുറ്റവാളികളെ മാറ്റിനിര്‍ത്താന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. കോടതിയുടെ സ്റ്റേയുള്ളതാണ് തടസ്സമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. കോടതിയുടെ സ്റ്റേയില്‍ കക്ഷി ചേരുകയോ വേണ്ട നടപടികള്‍ കൈക്കൊള്ളുകയോ ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനാല്‍ നടപടിയുണ്ടാവുന്നതുവരെയും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ് വരുന്നതുവരെയും സമരം തുടരുമെന്ന് ശ്രീജിത്തിനൊപ്പം വന്ന സാമൂഹ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.
more recommended stories
-
പൊലീസ് ക്വാർട്ടേഴ്സിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ്ഐ മരിച്ചു
കാസർകോട്: ബേഡകം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വിജയൻ.
-
ബേവിഞ്ച പ്രീമിയർ ലീഗ് സീസൺ 2: ആദ്യ ഓവറിലെ ആറു പന്തും അതിർത്തി കടത്തി നിഷാദ് മൊട്ടയിൽ
ചെർക്കള: ആവേശമായി ബേവിഞ്ച പ്രീമിയർ ലീഗിൻ്റെ രണ്ടാം.
-
അരളിപ്പൂവിന് തത്കാലം വിലക്കില്ല
വിഷാംശം ഉണ്ടെന്ന് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് തിരു. ദേവസ്വം.
-
ജില്ലയില്‍ സമ്മര്‍ ചില് ക്യാമ്പിന് തുടക്കമായി
കാസര്‍കോട്: മഴവില്‍ കുട്ടികളുടെ സമ്മര്‍ ചില്.
Leave a Comment