കാസര്‍കോട്: മോഷണക്കേസിലെ പ്രതികളെ കോടതി രണ്ടുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. ബേവിഞ്ചയിലെ ഹനീഫ, കോഴിക്കോട് കാവിലംപാറയിലെ വി.കെ ഷിജു എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചത്. ഒരു വകുപ്പില്‍ പ്രതികള്‍ക്ക് ഒരുവര്‍ഷം തടവും 3000 രൂപയുമാണ് ശിക്ഷയെങ്കില്‍ മറ്റൊരു വകുപ്പില്‍ രണ്ടുവര്‍ഷം തടവും 2000 രൂപയുമാണ് ശിക്ഷ. ആദൂര്‍ പൊലീസ് സ്റ്റേഷന്‍പരിധിയില്‍ നിന്നും മൊബൈല്‍ഫോണുകള്‍ അടക്കം മോഷ്ടിച്ച കേസിലെ പ്രതികളാണിവര്‍. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയാകും.
more recommended stories
-
പൊലീസ് ക്വാർട്ടേഴ്സിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ്ഐ മരിച്ചു
കാസർകോട്: ബേഡകം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വിജയൻ.
-
ബേവിഞ്ച പ്രീമിയർ ലീഗ് സീസൺ 2: ആദ്യ ഓവറിലെ ആറു പന്തും അതിർത്തി കടത്തി നിഷാദ് മൊട്ടയിൽ
ചെർക്കള: ആവേശമായി ബേവിഞ്ച പ്രീമിയർ ലീഗിൻ്റെ രണ്ടാം.
-
അരളിപ്പൂവിന് തത്കാലം വിലക്കില്ല
വിഷാംശം ഉണ്ടെന്ന് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് തിരു. ദേവസ്വം.
-
ജില്ലയില്‍ സമ്മര്‍ ചില് ക്യാമ്പിന് തുടക്കമായി
കാസര്‍കോട്: മഴവില്‍ കുട്ടികളുടെ സമ്മര്‍ ചില്.
Leave a Comment