സിഡ്നി: അധോലോക രാജാവും മുംബൈ സ്ഫോടനക്കേസിലെ പ്രധാന പ്രതികളില്‍ ഒരാളുമായ ഛോട്ടാരാജന് ബാലിയിലെ ഒരു റിസോര്‍ട്ടില്‍ വെച്ച് പിടിയിലായി. ഇന്റര്‍പോളാണ് ദാവൂദ് ഇബ്രാഹിമ്മിന്റെ പ്രധാന കൂട്ടാളിയായ ഛോട്ടാരാജനെ അറസ്റ്റ് ചെയ്തത്.
സിഡ്നിയില്‍ നിന്ന് ബാലിയിലെത്തിയപ്പോഴാണ് ഛോട്ടാരാജന് പിടിയിലായത്. ഇയാളെ ഇന്ത്യക്ക് എപ്പോള്‍ വിട്ടുകിട്ടുമെന്ന് പറയാനായിട്ടില്ല. ഏതാനും ദിവസങ്ങളായി ഓസ്ട്രേലിയയില്‍ താമസിക്കുകയായിരുന്ന ഛോട്ടാരാജനെ പിടികൂടാന്‍ ഇന്ത്യ ഓസ്ട്രേലിയയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ഓസ്ട്രേലിയന്‍ അധികൃതര്‍ നല്കിയ വിവരങ്ങള്‍ക്കനുസരിച്ചാണ് ഇന്റര്‍പോള്‍ ഛോട്ടാ രാജനെ പിടികൂടിയത്.
പ്രതികളെ പരസ്പരം കൈമാറാന്‍ ഓസ്ട്രേലിയയുമായി കരാറുകള്‍ ഉള്ള സ്ഥിതിക്ക് ഛോട്ടാരാജനെ വിട്ടുകിട്ടാന്‍ കാര്യമായ തടസ്സങ്ങളുണ്ടാവില്ലെന്നാണ് നയതന്ത്ര വിദഗ്ധര്‍ നല്കുന്ന സൂചന
more recommended stories
-
ബേവിഞ്ച പ്രീമിയർ ലീഗ് സീസൺ 2: ആദ്യ ഓവറിലെ ആറു പന്തും അതിർത്തി കടത്തി നിഷാദ് മൊട്ടയിൽ
ചെർക്കള: ആവേശമായി ബേവിഞ്ച പ്രീമിയർ ലീഗിൻ്റെ രണ്ടാം.
-
അരളിപ്പൂവിന് തത്കാലം വിലക്കില്ല
വിഷാംശം ഉണ്ടെന്ന് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് തിരു. ദേവസ്വം.
-
ജില്ലയില്‍ സമ്മര്‍ ചില് ക്യാമ്പിന് തുടക്കമായി
കാസര്‍കോട്: മഴവില്‍ കുട്ടികളുടെ സമ്മര്‍ ചില്.
-
കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം, 3 സിപിഎം അംഗങ്ങളോട് വിശദീകരണം തേടി
ആലപ്പുഴ: കുട്ടനാട്ടില്‍ സിപിഎമ്മില്‍ തര്‍ക്കം രൂക്ഷം..
Leave a Comment