തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തില്‍ വീണ്ടും മാറ്റം. 3000 അപേക്ഷകളില്‍ കൂടുതല്‍ കെട്ടിക്കിടക്കുന്നിടത്ത് 40 ടെസ്റ്റുകള്‍ അധികമായി നടത്തും. ഡ്രൈവിംഗ് സ്കൂള്‍ വാഹനങ്ങളുടെ കാലപരിധി 18 ല്‍ നിന്ന് 22 വര്‍ഷമായി ഉയര്‍ത്തി. ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍ ഗ്രൗണ്ടില്‍ ഹാജരാവുന്നതിലും ഇളവ് അനുവദിച്ചു. സിഐടിയു പ്രതിനിധികളുമായി ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തില്‍ മാറ്റം വരുന്നതോടെ 15 ദിവസമായി ഡ്രൈവിംഗ് സ്കൂള്‍ സിഐടിയു യൂണിയന് നടത്തുന്ന സമരം നിര്‍ത്തിയേക്കും.
more recommended stories
-
കമ്പാര്‍ എല്‍ പി സ്കൂള്‍ പുതിയ പി ടി എ ഭാരവാഹികളെ തെരഞ്ഞെടുത്തു
കാസര്‍ഗോഡ്: കമ്പാര്‍ ഗവണ്മെന്റ് എല്‍പിഎസിലെ 2024.
-
ദ്വിദിന ദേശീയ ശില്പശാല സംഘടിപ്പിച്ചു
പെരിയ: കേരള കേന്ദ്ര സര്‍വകലാശാല ലൈബ്രറി.
-
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
സലാല: ഒമാനില്‍ മലയാളി മരിച്ചു. കണ്ണൂര്‍.
-
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ നൂറ്റി ആറാം ജന്മദിനത്തില് നടന്ന അനുസ്മരണ പരിപാടി രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്തു
കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണം ഈ സംസ്ഥാനത്തിൻറെ സാമൂഹിക.