ഇസ്ലാമാബാദ്: അഫ്ഗാനിസ്താന് അതിര്ത്തികടുത്ത് തീവ്രവാദികള്‍ക്ക് സ്വാധീനമുള്ള വടക്കന്‍ വസീരിസ്താനില്‍ പാകിസ്താന് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 15 പേര് കൊല്ലപ്പെട്ടു. ഷവാല്‍ മേഖലയിലെ തീവ്രവാദികളുടെ ഏഴ് ഒളിസങ്കേതങ്ങളിലായിരുന്നു ഞായറാഴ്ചത്തെ ആക്രമണം.
തെഹ്രിക് ഇ താലിബാന്, ലഷ്കര്‍ ഇ ഇസ്ലാം തീവ്രവാദികള്‍ക്കെതിരെയാണ് പാകിസ്താന് യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പാകിസ്താന് സൈന്യം വെളിപ്പെടുത്തിയിട്ടില്ല. തീവ്രവാദികള്‍ക്കെതിരെയുള്ള ഓപ്പറേഷന് സര്‍ബ് ഇ അസബിന്റെ ഭാഗമായിരുന്നു ഞായറാഴ്ചത്തെ ആക്രമണം. ഈ ഓപ്പറേഷനില്‍ ഇതുവരെ 3000 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.
more recommended stories
-
ഐഎസിനെ തകര്‍ക്കാന്‍ ‘വിശുദ്ധ ബോംബുമായി സ്വീഡന്
സ്വീഡന്: ഐഎസിനെതിരെയുള്ള ആക്രമണങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ ശക്തിപ്പെടുത്തുന്നതിനിടെ ഐഎസിനെതിരെ.
-
ഐഫോണ്‍ 6 പൊട്ടിത്തെറിച്ചു, യുവാവിന് ഗുരുതര പരുക്ക്
സിഡ്നി: ഐഫോണ്‍ 6 പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര.
-
കാബൂളിൽ ചാവേർ സ്ഫോടനം, 61 മരണം; ഐഎസ് ഉത്തരവാദിത്തം ഏറ്റെടുത്തു
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഹസാരെ വിഭാഗം നടത്തിയ.
-
കശ്മീർ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിവസത്തിനായി കാത്തിരിക്കുന്നു: ഷെരീഫ്
ഇസ്ലാമാബാദ് ∙ കശ്മീർ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിവസത്തിനായി.
Leave a Comment