ജൗഹര്‍ നീ കരയിപ്പിക്കുന്നല്ലോ ഡാ

ജൗഹര്‍… നമ്മള്‍ ഒരിക്കലും അടുത്ത സുഹൃത്തുക്കളായിരുന്നില്ല…നമ്മള്‍ ഒരിക്കലും തമാശ പറഞ്ഞു ചിരിച്ചിട്ടില്ല, നമ്മള്‍ ഒരിക്കലും ഒന്നിച്ചൊരു ടൂറ് പോയിട്ടുമില്ല…അവധിയുടെ ആഘോഷത്തിനുവേണ്ടി.

ഗ്രൂപ്പ് മാറി മെസ്സേജ് അയച്ചിട്ട് മരണത്തെ ഏറ്റുവാങ്ങേണ്ടി വന്ന ഒരു പോലീസുകാരന്റെ കഥ

ഗ്രൂപ്പ് മാറി മെസ്സേജ് അയച്ചിട്ട് മരണത്തെ ഏറ്റുവാങ്ങേണ്ടി വന്ന ഒരു പോലീസുകാരന്റെ കഥ അച്ഛനെവിടെ എന്ന് അവര്‍ ഇത് വരെ.

വീട്… കാത്തിരിക്കുന്നുണ്ട്….

വീട് അതൊരു സങ്കല്‍പ്പമാണ്, സ്വപ്‌നമാണ്, അഭയമാണ് സര്‍വ്വോപരി ജീവിതത്തിന്റെ എല്ലാമെല്ലാമാണ്. ഓരോ നിമിഷത്തിലും വീട് നമ്മെ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നു. വീടുവിട്ടിറങ്ങിയന്നേരം മുതല്‍.

മരണമേ നീ എന്നെ അനാഥനാക്കുന്നല്ലോ

മരണം….അത് ക്രൂരമായ ഒരനിവാര്യതയാണ്, കണ്ട് കൊതിതീരും മുമ്പ് ഉറ്റവരേയുംകൊണ്ട് മരണം കടന്നുകളയുമ്പോള്‍ സങ്കടത്തിന്റെ ഒരായിരം കടലാണ് മനസ്സിനുള്ളില്‍ ഇളകി മറിയുന്നത്…എല്ലാം.

ഓര്‍മ്മകളെ ബാക്കിയാവുക ഞാന്‍ പോകുന്നു

മാര്‍ച്ചു മാസമേ ഞാന്‍ നിന്നെ എന്തുപേരിട്ടാണ് വിളിക്കേണ്ടത്(?) നീ എന്നെ വന്നുതൊടുമ്പോള്‍ ദു:ഖവും നഷ്ടവും ഞാന്‍ ഒരുപോലെ അനുഭവിക്കുകയാണ്…വേര്‍പ്പാടിന്റെ പ്ലക്കാര്‍ഡുയര്‍ത്തി.

വിരാട് നീ ഞങ്ങളുടെ സച്ചിനാണ്

വീരാട്….നിന്നെക്കുറിച്ചെഴുതുമ്പോള്‍ വാക്കുകള്‍ വീണ്ടും തോറ്റുപോകുന്നു…നീ പ്രതിഭയുടെ പുതിയ ലോകമാണ്…ബാറ്റ്‌കൊണ്ട് നീ കവിതയെഴുതുമ്പോള്‍ ചരിത്രമാണ് പിറന്നുവീഴുന്നത്…വീരാട്…കുട്ടിക്രിക്കറ്റ് കാണാന്‍ പോലും സമയമില്ലാത്ത കാലത്തും.

ആ ബസുകള്‍ ഓടിയത് കീശവീര്‍പ്പിക്കാനായിരുന്നില്ല

ബസും ബസ് യാത്രയും ഒരു നൊസ്റ്റാള്‍ജിക്ക് ഫീലിംഗാണെങ്കിലും സ്വാര്‍ത്ഥതയുടെ ഇടങ്ങളായിട്ടാണ് നമ്മള്‍ പലപ്പോഴും അതിനെ കാണാറുള്ളത്. എനിക്ക് മാത്രം സീറ്റ്.

ജയന്റെ മരണം ഒരു ഫഌഷ് ബാക്ക്

മലയാള സനിമയിലെ പൗരുഷത്തിന്റെ പ്രതീകമായിരുന്ന നടനായിരുന്നു കൃഷ്ണന്‍ നായര്‍ എന്ന ജയന്‍. മരിച്ചിട്ട് കാലമിത്രയായിട്ടും മലയാളിയുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന.

കലാഭവന്‍ മണിയുടെ മരണം കൊലപാതകമോ?

എന്തൊക്കെ പറഞ്ഞാലും മലയാളത്തിന്റെ പ്രിയതാരം മണിയുടെ മരണത്തില്‍ വിറങ്ങലിച്ച് നില്‍കുമ്പോഴാണ് നില്‍ക്കുമ്പോഴാണ് ആ വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നത്..

അതുക്കും മേലെയായിരുന്നു കല്ലളന്‍ വൈദ്യര്‍

1957ലെ തെരഞ്ഞെടുപ്പില്‍ ഇ.എം.എസിനെ പിന്നിലാക്കിയ കല്ലളന്‍ വൈദ്യരായിരുന്നു താരം വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു…കണ്‍മുന്നിലൂടെ തെരഞ്ഞെടുപ്പുകള്‍ ഓരോന്നായി കടന്നുപോയി…കാലത്തിന്റെ പാച്ചിലിനുമുന്നില്‍ ഓരോന്നും.